Saturday, September 16, 2006

V. I. P. സദ്ദാം ഹുസൈ‌ന്‍: അച്ചുതാന്ദ‌ന്‍

തിരുവന്തപുരം: കിളിരൂ‌ര്‍ കേസിനെ കുറിച്ചുള്ള അന്യക്ഷണ സമയ്ത്ത് V. I. P. എന്ന് ഉദ്ദെഷിച്ച്ത് സദ്ദാം ഹുസൈനെ ആണെന്ന് മുഖ്യ‌മന്ത്രി വെളിപ്പെടുത്തി. അമേരിക്കയുമായി യുദ്ധം നടക്കുന്ന സമയത്തു സദ്ദാം കേരളത്തില്‍ ഒളിവി‌ല്‍ കഴിയുകയായിരുന്നു എന്നും, കഴിഞ്ഞ U. D. F. സര്‍ക്കാരിന്റെ സഹായതോടെ സദ്ദാമിനെ ത്രിശൂരിനു അടുത്തുള്ള് ഒരു പൊട്ട കിണട്ടില്‍ നിന്നുമാണു അമേരിക്ക് പിടികൂടിയതെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. സദ്ദാം കേരളത്തില്‍ ഉണ്ടായിരുന്ന സമയ്ത്ത് ആണ് കേസിന്നു ആസ്പ്ദമായ സംഭവങ്ങള്‍ നടന്നത്.
സദ്ദാം ഹുസൈനെ വിട്ടു തരാന്‍ അമേരിക്ക വിസ്സമത്തിക്കുന്നത്തി‌ല്‍ പ്രതിഷേധിച്ച് ബന്ത് നടത്താന്‍ L. D. F. തീരുമാനിചു. ബുഷിന്റെ കോലം ഉണ്ടാക്കാന്‍ ആവഷ്യമുള്ള വയ്കൊല്‍ വാങ്ങാന്‍ കൃഷി മന്ത്രിയും സംഖവും ആന്ദ്രയിലേക്ക് തിരിച്ചു. ബന്തു നടത്താന്‍ സാന്‍ബത്തിക്ക് സഹായത്തിനായി മുഖ്യ‌മന്ത്രി നേരിട്ട് കേന്ത്രവുമായി ബന്ദപ്പെടും.
സദ്ദാമിനെ വിട്ടുകിട്ട്ണം എന്നു കേരള സര്‍ക്കാരിന്റെ ആവശ്യത്തെ കുറിച്ച് കേട്ടിട്ടിലെന്നു അമേരിക്കന്‍ സ്ഥാനപതി അവകാശപ്പെട്ടു. ഇതിനായി സര്‍ക്കാര്‍ നിയോഗിച്ച മന്ത്രിയേ വിമാനത്തില്‍ കയറ്റാത്തതിനാല്‍ അദ്ദേഹം ഡെല്‍ഹിയിലെക്കു പൊകാതെ തൊടുപ്പുഴയില്‍ പോയെന്നം അഭ്യുഹം ശക്തമാണു.
പ്രതിപ്പക്ഷം പ്രതികരണം: ഈ സംഭവത്തെ കുറിച്ച് കേട്ടപ്പോള്‍ തന്നെ ആത്മഹത്യയെ കുറിച്ചാണു ചിന്തിചതെന്നു ഒരു പ്രമുഖ നേതാവ് പറഞ്ഞു. സദ്ദാമിനെ ഒറ്റി കൊടുത്തതിലുള്ള വിഷമം അണു തന്നെ U. D. F. യില്‍ നിന്നും അകറ്റിയത്തെന്നും ബുഷ് മാപ്പ് പറഞ്ഞാല്‍ U. D. F. ഇലെക്കു തിരിച്ചു പോകാം എന്നും D. I. C. K. പാര്‍ട്ടി നേതാവു മുരളീധരന്‍ പറഞ്ഞു.